#thekeralastory റിയൽ വൺ 👌
മദനി എന്ന മുസ്ലിം തീവ്രവാദി കേരളത്തിൽ ഉയർന്നുവന്നത് സംഘപരിവാറിനെ നേരിടാനല്ല..
ഇന്ന് പോപ്പുലർ ഫ്രണ്ടുകാരും SDPIക്കാരും കയ്യടക്കിയ #മരിച്ചുപോയ സിപിഎം എന്ന പാർട്ടിയെ പ്രതിരോധിക്കാൻ വേണ്ടിയായിരുന്നു..
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് മുദ്രാവാക്യമുയർത്തി വടകര നാദാപുരം ഭാഗങ്ങളിൽ സിമി എന്ന മുസ്ലിം ഭീകരവാദ സംഘടനകൾ അഴിഞ്ഞടിയ കാലമുണ്ടായിരുന്നു.
പിന്നീട് ഭരണം കിട്ടിയ സഖാക്കൾ നിയമ നടപടികൾ വഴി തീവ്രവാദികളെ നിലക്ക് നിർത്താൻ ശ്രമിച്ചില്ല, പകരം വ്യാപകമായി മുസ്ലീങ്ങളെ ആക്രമിക്കുകയും കലാപമായി മാറുകയും ചെയ്തു.
നാദാപുരം ഡിഫെൻസ് ഫോഴ്സ് ജനിക്കുന്നതും പിന്നീട് NDF എന്ന തീവ്രവാദ സംഘടനായായി പരിണമിക്കുകയും ചെയ്തത് ഈ പശ്ചാത്തലത്തിലാണ്. പിന്നെയും കുറേ കാലം സിപിഎം ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പ് സംഘട്ടനങ്ങൾ തുടർന്നുവന്നു..
പോപ്പുലർ ഫ്രണ്ടിന് അടിത്തറ കൂടിയത് പോലെ തന്നെ മുസ്ലിം വിഭാഗങ്ങൾ മദനിയുടെ തീവ്രവാദ പാർടിയിലേക്ക് കടന്നുവന്നു.
മദനിയുടെ വോട്ട് ബാങ്ക് കണ്ട് കണ്ണുതള്ളിയ സിപിഎം പതിയെ ഇവരെ ചാക്കിലാക്കാനുള്ള ശ്രമം തുടങ്ങി..
ലഷ്കർ, ഐഎസ് തുടങ്ങിയ സംഘടനകളുടെ കേരള പതിപ്പായ മദനിയുടെ പാർട്ടിയുമായി അവസാനം രാഷ്ട്രീയ നീക്കുപോക്ക് നടത്തിയതും സിപിഎമ്മിനെ ഇസ്ലാമിക തീവ്രവാദ സംഘടനയുടെ തൂണിൽ കെട്ടിയതും സഖാവ് പിണറായി വിജയനാണ്..
അതിന്റെ ഫലമാണ് ഓരോ സഖാവിനും ഇന്ന് ഐഎസ് എന്ന ഭീകര സംഘടനയെ പോലും വെളുപ്പിച്ചെടുക്കേണ്ട പരിതാപകരമായ സ്ഥിതിയിലേക്ക് എത്തിച്ചത്..
ഒരു സഖാവ് കേരളത്തിൽ നിന്ന് മൂന്നുപേരല്ലേ ഐഎസിലേക്ക് പോയുള്ളൂ എന്ന് പ്രതിരോധ കോട്ട കെട്ടാൻ ശ്രമിക്കുമ്പോൾ 100 പേർ പോയതായി കേരളത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായ സ പിണറായി വിജയൻ സമ്മതിച്ച കാര്യം മറന്നു പോകുന്നു..
👉 നോട്ട് തെ പോയിന്റ് : പിണറായി പറഞ്ഞത് പോയവരുടെ കാര്യം മാത്രമാണ്.
അതിലും എത്രയോ ഇരട്ടി പോപ്പുലർ ഫ്രണ്ട് (അതായത് ഐ എസ് ) തീവ്രവാദികൾ ഈ കേരളത്തിലുണ്ട്.
ഇരുട്ടുകൊണ്ട് ഓട്ടയടക്കരുത് സഖാക്കളേ..
മദനിയും ഐഎസും പോപ്പുലർ ഫ്രണ്ടും ഒന്നാണ്..
അവരുടെ തോളിൽ കയ്യിട്ടു നിൽക്കുന്നതും സഖാക്കളാണ്
നിങ്ങൾ അഭിമാനത്തോടെ ഐഎസ് എന്ന ഭീകരവാദ സംഘടനയെ പ്രതിരോധിക്കൂ.. അവർ നിങ്ങൾക്കൊപ്പമാണ് നിങ്ങൾ അവർക്കൊപ്പവും 💪
